ഈശോയുടെ സ്വന്തം അജ്നയുടെ കല്ലറയിൽ മുട്ടുകുത്തി- അഭിവന്ദ്യ കാരിക്കാശേരി പിതാവ്

ഈശോയുടെ സ്വന്തം അജ്നയുടെ
കല്ലറയിൽ മുട്ടുകുത്തി-
അഭിവന്ദ്യ കാരിക്കാശേരി പിതാവ്
കൊച്ചി: ചില കാഴ്ചകൾ ഹൃദയത്തിന്റെ ക്യാൻവാസിൽ ആഴത്തിൽ പതിയും. തൈക്കൂടം പളളി സിമിത്തേരിയിലെ അജ്നയുടെ കുഴിമാടത്തിൽ മുട്ടുകുത്തി ആദരവും പ്രാർത്ഥനയും അർപ്പിക്കുന്ന കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി പിതാവിന്റെ ചിത്രം അത്തരത്തിൽ ഒന്നാണ്.
ഈശോക്കൊച്ച് എന്ന പേരിലുള്ള അജ്നയുടെ ജീവിത സാക്ഷ്യം അടുത്തയിടെ വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് പ്രകാശനം ചെയ്തിരുന്നു. ഫാ. വിൻസന്റ് വാര്യത്താണ് പുസ്തകത്തിന്റെ രചയിതാവ്. പ്രാർത്ഥനകൊണ്ട് ക്യാൻസർ രോഗത്തിന്റെ വേദനയും ദുരിതങ്ങളും അതിജീവിച്ച അജ്നയെ ആർച്ചുബിഷപ്പ് വിശേഷിപ്പിച്ചത് ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടിൽ നമ്മുടെ ഇടയിലേക്ക് ദൈവം അയച്ച പ്രവാചിക എന്നാണ്.
27 വയസ്സു വരെ മാത്രം ജീവിച്ച അജ്ന നിരവധി യുവജനങ്ങളെ യേശുവിലേക്ക് നയിച്ചു.
Related
Related Articles
മദ്യപാനം മൂലം കുടുംബങ്ങൾ ശിഥിലമാക്കാൻ അനുവദിക്കരുത്. ബിഷപ്പ് യോഹന്നാൻ മാർ തിയോഡോഷ്യസ്.
മദ്യപാനം മൂലം കുടുംബങ്ങൾ ശിഥിലമാക്കാൻ അനുവദിക്കരുത്. ബിഷപ്പ് യോഹന്നാൻ മാർ തിയോഡോഷ്യസ്. കൊച്ചി. ഫലവർഗ്ഗങ്ങളിൽ നിന്നു മദ്യം ഉദ്പാദിപ്പിച്ച് വരും തലമുറയെ ലഹരിയിലാഴ്ത്തി വരുമാനം വർദ്ധിപ്പിക്കുവാനുള്ള സർക്കാരിന്റെ
വോട്ടവകാശം വിനിയോഗിക്കുക എന്നത് യഥാർത്ഥ പൗരന്റെ കടമ: ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ
കൊച്ചി: ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത് ശരിയായ വിധത്തിൽ വോട്ടവകാശം വിനിയോഗിക്കുക എന്നത് രാഷ്ട്രസ്നേഹമുള്ള ഒരു പൗരന്റെ കടമയാണെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപറമ്പിൽ അഭിപ്രായപ്പെട്ടു.രാവിലെ എറണാകുളം
ലത്തീന്‍ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയമിക്കുന്നില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കും
കൊച്ചി : 12 രൂപതകളിലായി വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ കൂടുതലും തീരപ്രദേശത്ത് താമസിക്കുന്നവരും സാമൂഹികമായും, സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലുള്ളവരുമാണ്. എന്നാല്‍, ഈ വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കുന്നത്