30–Ɔο സങ്കീര്‍ത്തനപഠനം – ഭാഗം മൂന്ന് 1. ഗീതത്തിന്റെ ആത്മീയവിചിന്തനം 30–Ɔο സങ്കീര്‍ത്തനത്തിന്റെ ആത്മീയ വിചിന്തനത്തിലേയ്ക്കാണ് നാമിന്നു കടക്കുന്നത്. ദാവീദു രാജാവിന്റെ പേരില്‍ സമര്‍പ്പിതമായിട്ടുള്ള ഗീതമാണ് ഇതെന്നും ദേവാലയ സമര്‍പ്പണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളതെന്നും പണ്ഡിതന്മാര് രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ കൃത്യമായി ഏതു ദേവാലയ സമര്‍പ്പണ കാലത്താണ് ഗീതം രചിക്കപ്പെട്ടതെന്ന് ആര്‍ക്കും കണ്ടെത്താനായിട്ടില്ല. നമ്മുടെ ഗ്രാമത്തിലോ നഗരത്തിലോ ഒരു ദേവാലയം പണിതീര്‍ത്ത് അതിന്റെ പ്രതിഷ്ഠാപനം നടത്തുന്ന സമയത്തെക്കുറിച്ചു നമുക്ക് അനുമാനിക്കാവുന്നതാണ്. അതൊരു ഉത്സവമാണ്, മഹോത്സവമാണ്! കാരണം ജനങ്ങള്‍ അത്രത്തോളം […]Read More
ലത്തീന്‍കത്തോലീക്കരുടെ വിദ്യാഭ്യാസ സംവരണം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നിവേദനം കൊച്ചി- കേരളത്തില്‍ ലത്തീന്‍കത്തേതാലിക്കര്‍ക്ക് 1952 ല്‍ 7 ശതമാനം തൊഴില്‍ സംവരണം ഉണ്ടായിരുന്നത് 1963 മുതല്‍ 4 ശതമാനം മാത്രമാണ്. 2000 ഫെബ്രുവരി 11 ന് നിയമിതമായ ജസ്റ്റീസ് നരേന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരം 10 വര്‍ഷത്തെ മാത്രം കണക്കില്‍ 4370 തൊഴില്‍ അവസരങ്ങളാണ് സംവരണപ്രകാരം കിട്ടേണ്ടിയിരുന്നത് ക്ളാസ് 3, 4 തസ്തികകളില്‍ ലത്തീന്‍ കത്തോലിക്കര്‍ക്ക് നഷ്ടമായത്. വിദ്യഭ്യാസപരമായി വളരെ കുറഞ്ഞ സംവരണമാണ് ലത്തീന്‍ കത്തോലിക്കര്‍ക്കുള്ളത്. പി ജി, ഡിഗ്രി […]Read More
കൊച്ചി : കാലവർഷക്കെടുതി കേരളത്തിൽ അതിരൂക്ഷമായ സാഹചര്യത്തിൽ കേരളം ഇന്ന് നേരിടുന്ന പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിച്ചു. മഴക്കെടുതികൾ മൂലവും മറ്റുമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ അതിജീവിക്കാൻ നാം എപ്രകാരം തയ്യാറായിരിക്കണം എന്ന് വെബിനാറിൽ പങ്കെടുത്ത വിദഗ്ധർ സംസാരിച്ചു. കേരള കൃഷി വകുപ്പ് മന്ത്രി അഡ്വ .വി എസ് സുനിൽകുമാർ വെബിനാർ ഉദ്ഘാടനം ചെയ്തു. ദുരന്തങ്ങൾ അതിജീവിക്കാൻ സർക്കാരിനൊപ്പം ചേർന്നുള്ള […]Read More
കൊച്ചി : കടൽക്ഷോഭത്തിൻറെയും, കൊറോണ വ്യാപനത്തിൻറെയും ദുരിതത്തിൽ കഴിയുന്ന ചെല്ലാനം നിവാസികൾക്ക് ഒാച്ചന്തുരുത്ത് കുരിശിങ്കൽ ഇടവക ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുരിശിങ്കൽ പള്ളിയങ്കണത്തിൽ നടന്ന യോഗത്തിൽ വികാരി ഫാ. ആൻറണി ചെറിയകടവിൽ അധ്യക്ഷത വഹിച്ചു. സമൂഹത്തിൻറെ വികസനത്തിന് വേണ്ടി എന്നും ആത്മാർത്ഥതയോടെ പ്രവർത്തിച്ചിട്ടുള്ളവരാണ് ലത്തീൻ കത്തോലിക്കർ എന്ന് ഫാ. ആൻറണി ചെറിയകടവിൽ പറഞ്ഞു.കേന്ദ്രസമിതി ലീഡർ ശ്രീ. ഷിബു സെബാസ്റ്റ്യൻ ആശംസകൾ നേർന്നു . സഹവികാരി ഫാ. കോശി മാത്യു സ്വാഗതവും, ശ്രീ .നിക്സൺ വേണാട്ട് കൃതജ്ഞതയും രേഖപ്പെടുത്തി. ശ്രീ […]Read More
Kochi : St.Albert’s College, (Autonomous) signed an MoU with Kochi based Glorod Avionics Pvt. Ltd to provide training in designing, developing and building new models prototypes of aircraft models, UAVs, UVs etc… by starting Read More
കൃഷിപാഠം – 2 കൊച്ചി : കഴിഞ്ഞ കുറിപ്പിൽ ഗ്രോബാഗിനു വേണ്ടി മണ്ണൊരുക്കുന്നതെങ്ങിനെ എന്നു പറഞ്ഞു. ഇനി തൈകളുടെ പരിപാലനത്തെക്കുറിച്ച് നോക്കാം. മണ്ണിൽ വളം മിക്സ് ചെയ്ത് ബാഗിൽ നിറച്ചു കഴിഞ്ഞാൽ ഉടൻ തന്നെ തൈകൾ നടരുത്. രണ്ടു ദിവസമെങ്കിലും ഗ്രോബാഗ് നനച്ചിട്ടിട്ടേ തൈകൾ നടാവൂ. തൈകൾ നാലില പരുവമാകുമ്പോൾ തന്നെ പരിപാലനം ആരംഭിക്കണം. ആഴ്ച്ചയിൽ ഒരിക്കൽ സൂഡോമോണാസ് എന്ന ജൈവ കുമിൾനാശിനി സ്പ്രേ ചെയ്ത് കൊടുക്കണം. ‘ലിക്വിഡ് ആണെങ്കിൽ 5 മില്ലി ഒരു ലിറ്റർ […]Read More
കൊച്ചി: കർമലീത്താ മിഷണറിമാർ കേരള സമൂഹത്തിനു നൽകിയ കാലാതിവർത്തിയായ സംഭാവനകളുടെ ചരിത്രവും പൈതൃകവും പരിരക്ഷിക്കേണ്ടതുണ്ടെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. വരാപ്പുഴ അതിരൂപത ഹെറിറ്റേജ് കമ്മീഷനും നിഷ്പാദുക കർമലീത്താ സമൂഹത്തിന്റെ മഞ്ഞുമ്മൽ വിശുദ്ധ പത്താം പീയൂസ് പ്രോവിൻസും ചേർന്ന് പ്രസിദ്ധീകരിക്കുന്ന ‘കേരളത്തിന്റെ കർമലീത്താ പൈതൃകം: ഭാരതത്തിൽ കർമല സാകല്യത്തിന്റെ 400 വർഷങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു കമ്മീഷൻ ചെയർമാൻ കൂടിയായ ആർച്ച്ബിഷപ്. പതിനേഴാം നൂറ്റാണ്ടിൽ മാർതോമാ ക്രിസ്ത്യാനികൾക്കിടയിൽ അനുരഞ്ജന ദൗത്യവുമായി കേരളത്തിലെത്തിയ കർമലീത്താ […]Read More
കൃഷിപാഠം – ഒന്ന് മണ്ണൊരുക്കൽ . 25 ഗ്രോബാഗിനു വേണ്ടി. കൊച്ചി : 10 ചട്ടി ചുവന്ന മണ്ണ്, പത്തു ചട്ടി മേൽമണ്ണ് എന്നിവകണ്ടെത്തി അതിൽ കുറച്ച് ഡോളോ മെറ്റ് വിതറി നനച്ചിടുക. 3 ദിവസം കഴിയുമ്പോൾ മണ്ണിളക്കി കൊടുത്ത് വീണ്ടും നനച്ചിടുക. 3 ദിവസം കഴിയുമ്പോൾ വീണ്ടും ഇളക്കിയെടുത്ത് അതിൽ 5 കിലോ മണ്ണിര കമ്പോസ്റ്റ്, 10 കിലോ ചാണകം.(ഉണക്കിപൊടിച്ചത് പാടില്ല ) ഒരു കിലോ എല്ലുപൊടി, ഒരു […]Read More
സമ്മർദ്ധങ്ങൾക്ക് പുല്ലുവില; ‘ഹാഗിയ സോഫിയ’ വീണ്ടും മോസ്ക്ക് ആക്കാൻ തയാറെടുത്ത് തുർക്കി
ഇസ്താംബുൾ : അമേരിക്ക, ഗ്രീസ് എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെയും യുനെസ്കോയുടെയും സമ്മർദ്ധങ്ങൾക്ക് പുല്ലുവില നൽകി, ചരിത്രപ്രസിദ്ധ ക്രൈസ്തവ ദൈവാലയമായ ‘ഹാഗിയ സോഫിയ’ മോസ്ക്ക് ആക്കി മാറ്റാൻ തയാറെടുത്ത് തുർക്കി. തുർക്കിയുടെ സ്റ്റേറ്റ് കൗൺസിൽ (അഡ്മിനിസ്ട്രേറ്റീവ് കോർട്ട്) നാളെ, ജൂലൈ രണ്ടിന് പ്രസ്തുത വിഷയം ചർച്ചയ്ക്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. എ.ഡി 537ൽ ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തി നിർമിച്ച ‘ഹാഗിയ സോഫിയ^ ചർച്ച് ഓഫ് ദ ഹോളി വിസ്ഡം’, ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെയാണ് 1453ൽ മോസ്ക് ആക്കിമാറ്റിയത്. പിന്നീട്, ആധുനിക […]Read More
റേഗൻസ്ബുർഗ്: ദീർഘകാലമായി ചികിത്സയിലായിരുന്ന, പാപ്പ എമരിത്തൂസ് ബനഡിക്ട് 16-ാമന്റെ ജേഷ്ഠ സഹോദരൻ മോൺ. ജോർജ് റാറ്റ്സിംഗർ (96) നിര്യാതനായി. ഇന്ന് രാവിലെയായിരുന്നു വിയോഗം. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന്, ജൂൺ 18ന് ബനഡിക്ട് 16-ാമൻ സഹോദരനെ സന്ദർശിക്കുകയും ഏതാനും ദിവസങ്ങൾ അവിടെ ചെലവഴിക്കുകയും ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ജോസഫ് റാറ്റ്സിംഗർ- മരിയ റാറ്റ്സിംഗർ ദമ്പതികളുടെ മൂത്ത പുത്രനായി 1924 ജനുവരി 15നാണ് ജോർജ് റാറ്റ്സിംഗറിന്റെ ജനനം. ബനഡിക്ട് 16-ാമനേക്കാൾ മൂന്ന് വയസിന് മുതിർന്നതാണെങ്കിലും ഒരേ ദിനത്തിലായിരുന്നു ഇവരുടെ […]Read More