ആത്മീയ രാഗങ്ങളുമായി സംഗീതസഹോദരങ്ങള്‍

ആത്മീയ രാഗങ്ങളുമായി സംഗീതസഹോദരങ്ങള്‍

ബേണി-ഇഗ്നേഷ്യസിന്‍റെ ഗാനങ്ങള്‍

കൂട്ടായ്മയുടെ സംഗീതം
എറണാകുളത്ത് പുത്തന്‍വീട്ടില്‍ ജോണ്‍ ട്രീസ ദമ്പതികളുടെ മക്കളാണ് ബേണിയും ഇഗ്നേഷ്യസും. നന്നേ ചെറുപ്പത്തിലേ ആദ്യം പിതാവ് ജോണില്‍നിന്നും, പിന്നീട് കങ്ങഴ വാസുദേവന്‍ ഭാഗവതരില്‍നിന്നും സംഗീതം അഭ്യസിച്ചു. 1979-മുതല്‍ പ്രഫഷണല്‍ സംഗീത രംഗത്ത് ഈ  സഹോദരങ്ങള്‍ “ബേണി-ഇഗ്നേഷ്യസ്” എന്ന പേരില്‍ സജീവമായി.  ഇവര്‍  ഈണംപകര്‍ന്ന നാടകഗാനങ്ങളും ക്രിസ്തീയ ഭക്തിഗാനങ്ങളും റേഡിയോ ഗാനങ്ങളും ലളിതഗാനങ്ങളും ഏറെ ശ്രദ്ധേയമായി.

സിനിമയും സിനിമാഗാനങ്ങളും
തുടര്‍ന്നു സിനിമരംഗത്തേയ്ക്കു നടത്തിയ കാല്‍വയ്പുകള്‍ വിജയകരമായിരുന്നു. കാഴ്ചയ്ക്കപ്പുറം, തേന്മാവിന്‍ കൊമ്പത്ത് എന്നിങ്ങനെ എഴുപതോളം സിനിമകള്‍ക്കുവേണ്ടി ബേണി-ഇഗ്നേഷ്യസ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കേരള സംസ്ഥാന പുരസ്കാരം കൂടാതെ ജെസി ഫൗണ്ടേഷന്‍ അവാര്‍ഡ്, ബീംസെന്‍ ജോഷി അംഗീകാരം എന്നിവ ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്.


Related Articles

പണമല്ല ജീവിതചൈതന്യമാണ് സഭയുടെ സമ്പത്ത്:സിനഡൽ ചിന്തകൾ

പണമല്ല ജീവിതചൈതന്യമാണ് സഭയുടെ സമ്പത്ത് : സിനഡൽ ചിന്തകൾ   വത്തിക്കാൻ സിറ്റി : പതിനാറാം സാധാരണ സിനഡ് സമ്മേളനത്തിന്റെ നാലാമത്തെ ജനറൽ കോൺഗ്രിഗേഷനിൽ വിവിധ ഭൂഖണ്ഡങ്ങളിൽ

മുട്ടിനകത്തെ അടുക്കളകളിൽ ഇനി മുട്ടിനകത്തെ പച്ചക്കറി

മുട്ടിനകം : വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള മുട്ടിനകം സെൻറ് . മേരീസ് പള്ളിയുടെ നേതൃത്വത്തിൽ ജാതി മത ഭേദമന്യ എല്ലാവരെയും പച്ചക്കറി കൃഷിയുടെ നന്മയിലേക്ക് നയിക്കാൻ “ഗ്രീൻ

വരാപ്പുഴ അതിരൂപത യുവജന സംഗമം സംഘടിപ്പിച്ചു

വരാപ്പുഴ അതിരൂപത യുവജന സംഗമം സംഘടിപ്പിച്ചു.   കാക്കനാട്: വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷന്റെ നേതൃത്വത്തിൽ കാക്കനാട് ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പാരീഷ് ഹാളിൽ സംഘടിപ്പിച്ച യുവജന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<